ഇതാര് ..മലയാലീസോ അതോ മലരുകളോ
Dear Sunil Nair,
ചോദിക്കാതെയും പറയാതെയും സെൽഫി എടുത്ത ഏതോ ഒരുവനെ താങ്ങി.. അദ്ദേഹത്തെ ആവോളം, അതെ കടി തീരും വരെ ആക്ഷേപിച്ചതല്ലേ..
ഇനി കാശു മാത്രം മതിയോ..."അതിനും കൂടെയുള്ളത്"
അതോ..കുറ്റിക്ക് നോക്കി ഒരെണ്ണം ..വെച്ചുകൂടെ തരട്ടെ.
ചൂഷണം ചെയ്യാൻ വരട്ടെ...
ഒരു ചെടി വെച്ച് വളമിട്ട് വെള്ളം കോരി മരമാക്കിയാൽ അത് നിൽക്കുന്ന പറമ്പിന്റെ ഉടയൻ പൂവോ കായോ ഫലമോ ഉണ്ടായാൽ പറിക്കും. സന്മനസ്സുള്ളവർക്ക് സ്വയം അറിഞ്ഞ് പങ്ക് നൽകും.
പേടിപ്പിക്കാത്തവർക്ക്. സൗജന്യമായി വാങ്ങിതിന്നിട്ട് തന്നവരെത്തന്നെ കടിച്ചുതിന്നാൻ ചെല്ലാത്തവർക്ക്.
വഴീല് കൂടെ പോകുന്നവർ കല്ലെറിഞ്ഞേക്കാം...പക്ഷെ അവരറിയണം..സ്വയം ചോദിക്കണം.. അവരതിന് വെള്ളം കോരിയോ വളമിട്ടോ... അതോ ഉടയന്റെ സമ്മതമില്ലാതെ എറിഞ്ഞിട്ടോ കയറിപ്പറിച്ചോ വയറ് നിറച്ചുവോ എന്ന്.
ഇന്നുള്ള പല ഗായകരും നട്ടെല്ല് നിവർത്തി വീട്ടിലേക്ക് അരി വാങ്ങുന്നത്...മുതൽ..കാറും ബംഗ്ലാവും ആഭരണങ്ങളും ആഡംബരങ്ങളും ഒക്കെ സമ്പാദിച്ചത് അദ്ദേഹം പാടി ഹിറ്റ് ആക്കിയ പാട്ടുകളെ കൊണ്ടാണ്.
നമുക്കറിയാം ഗാനമേള വ്യവസായം നിലനിൽക്കുന്നത് ശ്രീ.ദാസിന്റെ നമ്പറുകൾ ഒന്നുകൊണ്ടു മാത്രമാണ്.
പാടുന്നവനും കേൾക്കുന്നവനും കാശുണ്ടാക്കുന്നവനും ...
അതൊരു വലിയ വരദാനം തന്നെയല്ലേ. ഏവർക്കും കിട്ടിയ സമ്മാനമല്ലേ. ഭാഗ്യമല്ലേ...ശ്രീ.യേശുദാസും.
പിന്നെന്തിനാ വഷളന്മാരെ..ആ മരത്തിന്റെയും മൂഡ് മുറിക്കാൻ നടക്കുന്നത്.
അതോയിനി അത് ഒന്നും പോരാ. എന്റെ വീട്ടിൽ വന്ന് ഡെയിലി കഞ്ഞി വെച്ചുതരണം. എന്ന നിലപാട് ആണോ???!~
ഇതിലും വലിയ draw back മറ്റൊന്നില്ല..എന്നിരിക്കെ സൂപ്പർനന്ദികേട് മലയാളിയുടെ കൂടിപ്പിറപ്പ്. അല്ലെങ്കിൽ മെയിൻ program/software ആണല്ലോ. അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.
ഒന്നോ രണ്ടോ ശതമാനം ചിന്താശക്തിയുള്ളവർ ഒഴിച്ചാൽ ബാക്കി ഊളകളുടെ രക്തത്തിൽ ജനിച്ച മലയാലീസ് ആണ്. വെറും മമ്മട്ടികൾ.
സ്വന്തം കാര്യം നടക്കണം(എന്നാലത് dr. യേശുദാസിന് ..അദ്ദേഹത്തെപ്പോലുള്ളവർക്ക് മാത്രം പാടില്ല. അഥവാ കപ്പം കൊടുക്കണം !)
വിവരക്കേട് ധർമ്മം ആയി കൊണ്ടുനടക്കുന്നവർ.
തന്നെക്കാൾ എന്തുകൊണ്ടും മുതിർന്നവരോടും, സാമ്പത്തികനില പ്രത്യേകിച്ച് പറയേണ്ടതില്ല അറിവിലും കഴിവിലും മുന്നിൽ നിൽക്കുന്ന
വലിയവനോടും വലിയവരോടും നേരിട്ട് ഒരിക്കലെങ്കിലും സംസാരിക്കുന്നത് പോകട്ടെ വഴിയിലെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടില്ലാത്തവരോടും ഒട്ടും അറിയാത്തവരോടും ഒരു പരിചയമില്ലാത്തവരോടും അമർഷവും അസൂയയും അസഹിഷ്ണുതയും കൊണ്ടുനടക്കുന്ന അഹംഹരികളും നിഷേധികളുമായ കുലദ്രോഹികൾ.
ഇതൊക്കെയാർക്കാണ് അറിയാത്തത്...
പൂർണ്ണ ആരോഗ്യവാനായി ജീവിച്ചിരിക്കെ ..സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം ബാക്കിനിൽക്കെ സ്വന്തം വൃക്ക ദാനം ചെയ്ത ഭാരതത്തിലെ തന്നെ മാതൃകാ നികുതി ദായകനായ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ നോക്കുകൂലിക്കാർ പല ഘട്ടങ്ങളിൽ അത്യധികം വേദനിപ്പിച്ചപ്പോൾ ദുരിതങ്ങൾ ഓരോന്നായി ആരംഭഘട്ടം മുതൽ അനുഭവിച്ചുതീർത്തപ്പോൾ ആരും ശബ്ദിച്ചില്ല. കരഞ്ഞില്ല. കൂകിയില്ല. തെറിവിളിച്ചില്ല.
മറിച്ച് മുഖ്യന്റെ കറക്കുകമ്പനിയിലേക്ക് 500 രൂപ കൊടുത്തില്ല. അതിന് വഴിയേ പോയ കണ്ട പേപ്പട്ടികളടക്കം കേറി പൊങ്കാല ഇട്ടു.
ആദ്യകാല ias പിന്നീട് അംബാസഡർ, രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധി, അന്തരാഷ്ട്രകര്യങ്ങളിൽ തികഞ്ഞ അവഗാഹമുള്ള ശ്രീ.ടിപി ശ്രീനിവാസൻ സാറിനെ...വഴിയിലിട്ട് ഏതോ ഒരു രണ്ടുകാലി നായ പൊതുനിരത്തിൽ വെച്ച് പരസ്യമായി പൂശി. അതെ, പിന്നിൽ നിന്ന് കയ്യേറ്റം ചെയ്തു. എന്തുണ്ടായി. ആരും പൊങ്കാല ഇട്ടില്ല. കാരണം ടിപി ശ്രീനിവാസൻ സാറിന് കൂട്ടുപിടിക്കാൻ കൂലിതല്ലുകാർ ഇല്ല എന്നത് തന്നെ.
ഉദാഹരണങ്ങൾ ഇനിയുമുണ്ട്..എന്നാൽ ഇതുകൂടി പറയാതെ വയ്യ. സ്വപരിശ്രമത്താൽ മാത്രം പേരും പ്രശസ്തിയും നേടിയെടുത്ത technocrat ആയ ശ്രീ.ശ്രീധരൻസർ. സമയബന്ധിതമായി പറഞ്ഞാൽ പറഞ്ഞതുപോലെ പറഞ്ഞസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്ന ആളാണ് അദ്ദേഹം. ദേശവിദേശങ്ങളിൽ ഊളകളടക്കം എല്ലാ മലയാളികളുടെയും യശസ്സുയർത്തിയ ശ്രീധരൻസർ..ഇയ്യിടെ ഡാം തുറന്നുവിട്ട രീതിയെ വിമർശിച്ചതിന് അദ്ദേഹത്തിനും ഇട്ട കൂലിതല്ലുകാരുടെ പൊങ്കാല അങ്ങനെ പെട്ടെന്ന് മറക്കാനാകില്ല.
അങ്ങനെ ആരെയും എന്തിനെയും ഏതിനെയും പൊങ്കാല ഇടാൻ ഊള ജനാധിപത്യമര്യാദകളാൽ കിട്ടുന്ന നിയമപരിരക്ഷയോടെ നടക്കുന്ന മലയാലീസ് സൈബർ കൂലിതല്ലുകാർ ആരുവാ ~~~~!?
വിവരമുള്ളവരെ വിവരദോഷികൾ നിയന്ത്രിക്കുന്ന കാലമാണിതെങ്കിൽ, ഒന്നോർക്കുന്നത് നന്ന്.
സിനിമ-നാടോടിക്കാറ്റ്. വഴിയിലൂടെ ലാക്കില്ലാതെ നടന്ന പെണ്ണിന്റെ മുന്നിൽ ആളാകാൻ പോയി സ്വന്തം
എംഡിയെ കണ്ടത്തിൽ തള്ളിയിട്ട് പിന്നീട് ആപ്പീസിൽ ചെന്ന് കാലുനക്കുന്ന ദാസനെയും വിജയനെയും ഓർമ്മയുണ്ടോ..
വെപ്പുതാടി, അല്ലെങ്കിൽ കൂളിംഗ് ഗ്ലാസ്..വാങ്ങി കയ്യിൽ വെച്ചോളൂ.
ആ ദിനം അകലെയല്ല .ഉപയോഗം വരും. ഉറപ്പ്.
ചോദിക്കാതെയും പറയാതെയും സെൽഫി എടുത്ത ഏതോ ഒരുവനെ താങ്ങി.. അദ്ദേഹത്തെ ആവോളം, അതെ കടി തീരും വരെ ആക്ഷേപിച്ചതല്ലേ..
ഇനി കാശു മാത്രം മതിയോ..."അതിനും കൂടെയുള്ളത്"
അതോ..കുറ്റിക്ക് നോക്കി ഒരെണ്ണം ..വെച്ചുകൂടെ തരട്ടെ.
ചൂഷണം ചെയ്യാൻ വരട്ടെ...
ഒരു ചെടി വെച്ച് വളമിട്ട് വെള്ളം കോരി മരമാക്കിയാൽ അത് നിൽക്കുന്ന പറമ്പിന്റെ ഉടയൻ പൂവോ കായോ ഫലമോ ഉണ്ടായാൽ പറിക്കും. സന്മനസ്സുള്ളവർക്ക് സ്വയം അറിഞ്ഞ് പങ്ക് നൽകും.
പേടിപ്പിക്കാത്തവർക്ക്. സൗജന്യമായി വാങ്ങിതിന്നിട്ട് തന്നവരെത്തന്നെ കടിച്ചുതിന്നാൻ ചെല്ലാത്തവർക്ക്.
വഴീല് കൂടെ പോകുന്നവർ കല്ലെറിഞ്ഞേക്കാം...പക്ഷെ അവരറിയണം..സ്വയം ചോദിക്കണം.. അവരതിന് വെള്ളം കോരിയോ വളമിട്ടോ... അതോ ഉടയന്റെ സമ്മതമില്ലാതെ എറിഞ്ഞിട്ടോ കയറിപ്പറിച്ചോ വയറ് നിറച്ചുവോ എന്ന്.
ഇന്നുള്ള പല ഗായകരും നട്ടെല്ല് നിവർത്തി വീട്ടിലേക്ക് അരി വാങ്ങുന്നത്...മുതൽ..കാറും ബംഗ്ലാവും ആഭരണങ്ങളും ആഡംബരങ്ങളും ഒക്കെ സമ്പാദിച്ചത് അദ്ദേഹം പാടി ഹിറ്റ് ആക്കിയ പാട്ടുകളെ കൊണ്ടാണ്.
നമുക്കറിയാം ഗാനമേള വ്യവസായം നിലനിൽക്കുന്നത് ശ്രീ.ദാസിന്റെ നമ്പറുകൾ ഒന്നുകൊണ്ടു മാത്രമാണ്.
പാടുന്നവനും കേൾക്കുന്നവനും കാശുണ്ടാക്കുന്നവനും ...
അതൊരു വലിയ വരദാനം തന്നെയല്ലേ. ഏവർക്കും കിട്ടിയ സമ്മാനമല്ലേ. ഭാഗ്യമല്ലേ...ശ്രീ.യേശുദാസും.
പിന്നെന്തിനാ വഷളന്മാരെ..ആ മരത്തിന്റെയും മൂഡ് മുറിക്കാൻ നടക്കുന്നത്.
അതോയിനി അത് ഒന്നും പോരാ. എന്റെ വീട്ടിൽ വന്ന് ഡെയിലി കഞ്ഞി വെച്ചുതരണം. എന്ന നിലപാട് ആണോ???!~
ഇതിലും വലിയ draw back മറ്റൊന്നില്ല..എന്നിരിക്കെ സൂപ്പർനന്ദികേട് മലയാളിയുടെ കൂടിപ്പിറപ്പ്. അല്ലെങ്കിൽ മെയിൻ program/software ആണല്ലോ. അപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.
ഒന്നോ രണ്ടോ ശതമാനം ചിന്താശക്തിയുള്ളവർ ഒഴിച്ചാൽ ബാക്കി ഊളകളുടെ രക്തത്തിൽ ജനിച്ച മലയാലീസ് ആണ്. വെറും മമ്മട്ടികൾ.
സ്വന്തം കാര്യം നടക്കണം(എന്നാലത് dr. യേശുദാസിന് ..അദ്ദേഹത്തെപ്പോലുള്ളവർക്ക് മാത്രം പാടില്ല. അഥവാ കപ്പം കൊടുക്കണം !)
വിവരക്കേട് ധർമ്മം ആയി കൊണ്ടുനടക്കുന്നവർ.
തന്നെക്കാൾ എന്തുകൊണ്ടും മുതിർന്നവരോടും, സാമ്പത്തികനില പ്രത്യേകിച്ച് പറയേണ്ടതില്ല അറിവിലും കഴിവിലും മുന്നിൽ നിൽക്കുന്ന
വലിയവനോടും വലിയവരോടും നേരിട്ട് ഒരിക്കലെങ്കിലും സംസാരിക്കുന്നത് പോകട്ടെ വഴിയിലെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടില്ലാത്തവരോടും ഒട്ടും അറിയാത്തവരോടും ഒരു പരിചയമില്ലാത്തവരോടും അമർഷവും അസൂയയും അസഹിഷ്ണുതയും കൊണ്ടുനടക്കുന്ന അഹംഹരികളും നിഷേധികളുമായ കുലദ്രോഹികൾ.
ഇതൊക്കെയാർക്കാണ് അറിയാത്തത്...
പൂർണ്ണ ആരോഗ്യവാനായി ജീവിച്ചിരിക്കെ ..സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം ബാക്കിനിൽക്കെ സ്വന്തം വൃക്ക ദാനം ചെയ്ത ഭാരതത്തിലെ തന്നെ മാതൃകാ നികുതി ദായകനായ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ നോക്കുകൂലിക്കാർ പല ഘട്ടങ്ങളിൽ അത്യധികം വേദനിപ്പിച്ചപ്പോൾ ദുരിതങ്ങൾ ഓരോന്നായി ആരംഭഘട്ടം മുതൽ അനുഭവിച്ചുതീർത്തപ്പോൾ ആരും ശബ്ദിച്ചില്ല. കരഞ്ഞില്ല. കൂകിയില്ല. തെറിവിളിച്ചില്ല.
മറിച്ച് മുഖ്യന്റെ കറക്കുകമ്പനിയിലേക്ക് 500 രൂപ കൊടുത്തില്ല. അതിന് വഴിയേ പോയ കണ്ട പേപ്പട്ടികളടക്കം കേറി പൊങ്കാല ഇട്ടു.
ആദ്യകാല ias പിന്നീട് അംബാസഡർ, രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധി, അന്തരാഷ്ട്രകര്യങ്ങളിൽ തികഞ്ഞ അവഗാഹമുള്ള ശ്രീ.ടിപി ശ്രീനിവാസൻ സാറിനെ...വഴിയിലിട്ട് ഏതോ ഒരു രണ്ടുകാലി നായ പൊതുനിരത്തിൽ വെച്ച് പരസ്യമായി പൂശി. അതെ, പിന്നിൽ നിന്ന് കയ്യേറ്റം ചെയ്തു. എന്തുണ്ടായി. ആരും പൊങ്കാല ഇട്ടില്ല. കാരണം ടിപി ശ്രീനിവാസൻ സാറിന് കൂട്ടുപിടിക്കാൻ കൂലിതല്ലുകാർ ഇല്ല എന്നത് തന്നെ.
ഉദാഹരണങ്ങൾ ഇനിയുമുണ്ട്..എന്നാൽ ഇതുകൂടി പറയാതെ വയ്യ. സ്വപരിശ്രമത്താൽ മാത്രം പേരും പ്രശസ്തിയും നേടിയെടുത്ത technocrat ആയ ശ്രീ.ശ്രീധരൻസർ. സമയബന്ധിതമായി പറഞ്ഞാൽ പറഞ്ഞതുപോലെ പറഞ്ഞസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്ന ആളാണ് അദ്ദേഹം. ദേശവിദേശങ്ങളിൽ ഊളകളടക്കം എല്ലാ മലയാളികളുടെയും യശസ്സുയർത്തിയ ശ്രീധരൻസർ..ഇയ്യിടെ ഡാം തുറന്നുവിട്ട രീതിയെ വിമർശിച്ചതിന് അദ്ദേഹത്തിനും ഇട്ട കൂലിതല്ലുകാരുടെ പൊങ്കാല അങ്ങനെ പെട്ടെന്ന് മറക്കാനാകില്ല.
അങ്ങനെ ആരെയും എന്തിനെയും ഏതിനെയും പൊങ്കാല ഇടാൻ ഊള ജനാധിപത്യമര്യാദകളാൽ കിട്ടുന്ന നിയമപരിരക്ഷയോടെ നടക്കുന്ന മലയാലീസ് സൈബർ കൂലിതല്ലുകാർ ആരുവാ ~~~~!?
വിവരമുള്ളവരെ വിവരദോഷികൾ നിയന്ത്രിക്കുന്ന കാലമാണിതെങ്കിൽ, ഒന്നോർക്കുന്നത് നന്ന്.
സിനിമ-നാടോടിക്കാറ്റ്. വഴിയിലൂടെ ലാക്കില്ലാതെ നടന്ന പെണ്ണിന്റെ മുന്നിൽ ആളാകാൻ പോയി സ്വന്തം
എംഡിയെ കണ്ടത്തിൽ തള്ളിയിട്ട് പിന്നീട് ആപ്പീസിൽ ചെന്ന് കാലുനക്കുന്ന ദാസനെയും വിജയനെയും ഓർമ്മയുണ്ടോ..
വെപ്പുതാടി, അല്ലെങ്കിൽ കൂളിംഗ് ഗ്ലാസ്..വാങ്ങി കയ്യിൽ വെച്ചോളൂ.
ആ ദിനം അകലെയല്ല .ഉപയോഗം വരും. ഉറപ്പ്.
Comments